Admin

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു.

ധാക്ക ∙ നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ്…

Read More

ഇന്ത്യയിലെ അവസ്ഥയും ബംഗ്ലാദേശിലെ പോലെയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്: നടപടിയെടുക്കണമെന്ന് ബിജെപി

പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.ന്യൂഡൽഹി : ബംഗ്ലാദേശിന് സമാനമായി ഇന്ത്യയിലും സർക്കാരിനെതിരേ പ്രതിഷേധ സമരങ്ങൾ നടന്നേക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. ഖുർഷിദിനെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. കോൺഗ്രസ് പാർട്ടി അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും…

Read More

വഖഫിൽ സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അധികാരങ്ങൾ കുറച്ചുകൊണ്ട് സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിക്കുക. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.‘ഞങ്ങൾ ഈ ബില്ലിനെ എതിർക്കാൻ പോകുന്നു. ഇന്ന് ഇത് ലോക്‌സഭയിൽ അവതരിപ്പിക്കും,…

Read More

ബിഹാറിൽ പാടത്തിന് നടുവിൽ പാലം നിർമിച്ചു; ചെലവ് മൂന്ന് കോടി

പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ റോഡില്ലാതെ പാടത്തിന് നടുവിൽ പാലം നിർമിച്ച് ഭരണകൂടം. മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിച്ചത്. മൂന്ന് കിലോമീറ്റർ നീളമുള്ള റോഡ്-പാലം പദ്ധതിയുടെ ഭാഗമായാണ് നിർമാണം. പ്രമാനന്ദപൂർ ഗ്രാമത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എന്നാൽ, പാലത്തിലേക്ക് എത്താൻ റോഡില്ലെന്നതാണ് കൗതുകകരമായ കാര്യം. പ്രദേശത്ത് സജീവമല്ലാത്ത ഒരു നദിയുണ്ടെന്നും മഴക്കാലത്ത് മാത്രം അതിൽ വെള്ളമുണ്ടാകുമെന്നും ഗ്രാമീണർ പറഞ്ഞു. വർഷകാലത്ത് നദിയിലെ വെള്ളം ഗ്രാമീണർക്ക് പ്രശ്നമാകാറുണ്ട്….

Read More

ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, ഞെട്ടലോടെ കായികലോകംഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു വിനേഷ് ഫോഗട്ട്.

പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ 100 ​​ഗ്രാം അധിക ഭാരമുള്ളതിനാൽ സ്വർണമെഡൽ തേടിയുള്ള മത്സരത്തിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു.വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിലാണ് താരം X-ൽ പോസ്റ്റ് പങ്കിട്ടത്. ” അമ്മ ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എൻ്റെ ധൈര്യവും തകർന്നു, എനിക്ക് ഇപ്പോൾ കൂടുതൽ…

Read More

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ച

കൊൽക്കത്ത∙ മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. 2001ലും 2006ലും തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ഇടതുമുന്നണിയെ ബംഗാളിൽ അധികാരത്തിലെത്തിച്ചു. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകളിൽനിന്നു രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ…

Read More

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയ

ഇടുക്കി: കുമളിയിൽ കാർ കത്തി മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും റോയിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും കാറിൽ പരിശോധന നടത്തും. റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര –…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ആം തിയതിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് 25 ന് അതിശക്ത മഴ സാധ്യതയുള്ളത്. അതേസമയം ഇന്നടക്കം അടുത്ത 5 ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ…

Read More

എയിംസ് സ്വപ്നമായി തന്നെ തുടരും, ബജറ്റ് ഭരണം നിലനിർത്താനുള്ള വ്യഗ്രത’: ഷാഫി പറമ്പിൽകേരളത്തെ പൂർണ്ണമായും അവഗണിച്ച ബജറ്റ് ജനദ്രോഹമാണെന്നും ഷാഫി പറമ്പിൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി ബജറ്റിനെ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നരേന്ദ്രമോദി സർക്കാറിനെ ഒരു വർഷം കൂടി താങ്ങി നിർത്താൻ ഉള്ളതാക്കി മാറ്റിയെന്നും രാജ്യത്തിന്റെ വളർച്ചയോ, യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളോ ബജറ്റ് ലക്ഷ്യംവെച്ചില്ല, മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് കണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ‘കേന്ദ്ര ബജറ്റിന്റെ ഉള്ളടക്കമോ സ്വഭാവമോ ബജറ്റിനില്ല, എൻ.ഡി.എ സർക്കാരിന്റെ ബീഹാറിലും ആന്ധ്രയിലുമുള്ള…

Read More

ഷിരൂർ രക്ഷാദൗത്യത്തിന് മലയാളി റിട്ട. മേജർ ജനറലും എത്തുന്നു; തിരച്ചിലിന് ആധുനിക സാങ്കേതികവിദ്യ

പാലക്കാട്: ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയിൽപ്പെട്ട ലോറി കണ്ടെത്താൻ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജർ. ജനറൽ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് തേടിയത്. കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതികവിദ്യയാണ് ഷിരൂർ രക്ഷാപ്രവർത്തനത്തിന് എത്തിക്കുന്നത്. ദൗത്യസംഘത്തിനൊപ്പം ഉടൻ ചേരുമെന്ന് റിട്ട. മേജർ. ജനറൽ ഇന്ദ്രബാൽ മാതൃഭൂമിയോട് പറഞ്ഞു. ‘ഷിരൂരിൽ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്….

Read More